Advertisement

നരബലിയായി അച്ഛന്‍ മകളുടെ കഴുത്തറത്തു; ദുഷ്ടശക്തിയാണ് മകളുടെ ജീവനെടുത്തതെന്ന് മൊഴി!!!

June 10, 2018
Google News 5 minutes Read

നാലു വയസുകാരിയായ മകളെ അച്ഛന്‍ കഴുത്തറത്തു കൊന്നു. എന്തിനാണ് മകളെ കൊന്നതെന്ന് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ഇങ്ങനെ; “മകളെ കഴുത്തറത്തു കൊന്നത് ദേവപ്രീതിക്ക് വേണ്ടിയാണ്. തന്നില്‍ സാത്താന്‍ പ്രവര്‍ത്തിച്ചാണ് കൊല നടത്തിയത്”. മനസാക്ഷിയെ ഞെട്ടിക്കുന്ന കൊല നടന്നത് ജോധ്പൂരില്‍. ഇരുപത്തിയെട്ട് വയസുകാരനായ നവാബ് അലി ഖുറേഷിയാണ് മകള്‍ റിസ്‌വാനയെ കൊലപ്പെടുത്തിയത്. റംസാന്‍ നോമ്പുമായി ബന്ധപ്പെട്ടാണ് മകളെ ബലി കഴിച്ചതെന്നും യുവാവ് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മകളായ റിസ്‌വാനയെ വ്യാഴാഴ്ച മാർക്കറ്റിൽ കൊണ്ടുപോയി ഇഷ്ടപ്പെട്ടതെല്ലാം ഖുറേഷി വാങ്ങിനൽകി. വളരെ അധികം സ്നേഹിക്കുന്നതായും ഇയാൾ മകളോട് പറ‍യുകയും ചെയ്തു. അന്ന് രാത്രി വീട്ടുകാരെല്ലാം ഉറങ്ങിയ സമയം മകളെ എടുത്തുകൊണ്ടുപോയി താഴെ നിലയിലെ മുറിയിൽ എത്തിച്ചു. പിന്നീട് മകളുടെ കഴുത്തറുത്ത് ബലി നൽകി. ഇതിനു ശേഷം തിരികെ മുറിയിലെത്തി ഉറങ്ങുകയും ചെയ്തു.

പുലർച്ചെ ഖുറേഷിയുടെ ഭാര്യ ഉണർന്നപ്പോൾ റിസ്‌വാനയെ കാണാനില്ല. ഇതോടെ തെരച്ചിൽ നടത്തുകയും താഴെ നിലയിലെ മുറിയിൽ രക്തത്തിൽ കുളിച്ച് റിസ്‌വാനയെ കണ്ടെത്തി. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മകൾ പൂച്ചയുടെ ആക്രമണത്തിൽ മരിച്ചതായിരിക്കാമെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കാൻ ഖുറേഷി ശ്രമം നടത്തി.

എന്നാൽ കൊലപാതകമാണെന്നു ഭാര്യ ഉറച്ചുനിൽക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുനിന്നാരും വീട്ടിലേക്ക് രാത്രിയിൽ പ്രവേശിച്ചിട്ടില്ലെന്ന് മനസിലായി. ഇതോടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ഖുറേഷ് സത്യം വെളിപ്പെടുത്തുകയുമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here