Advertisement

നെഞ്ചുക്കുൾ പെയ്തിടും മാമഴൈ

August 14, 2016
Google News 7 minutes Read

തമിഴിലെ കേൾക്കാൻ കൊതിക്കുന്ന ഒരു പിടി ഗാനങ്ങൾ ബാക്കിയാക്കി മുത്തുകാർ വിടപറഞ്ഞു. ഒരു പക്ഷേ നാം അറിഞ്ഞിരിക്കില്ല, നമ്മൾ എപ്പോഴും മൂളുന്ന വരികളുടെ ഉടമയാണ് വിടപറഞ്ഞതെന്ന്. ആയിരത്തോളം ഗാനങ്ങൾ രചിച്ച മുത്തുകുമാർ ഒരു കവി കൂടിയായിരുന്നു. അതുകൊണ്ടുതന്നെയാകണം അദ്ദേഹം രചിച്ച ഗാനങ്ങൾ കവിതപോലെ സുന്ദരമായിരുന്നത്.

ഗജിയിലെ, വാരണം ആയിരത്തിലെ, അങ്ങാടിത്തെരു വിലെ ഒരോ ഗാനങ്ങളും എല്ലാവരും ചുണ്ടിൽ മൂളിക്കൊണ്ടേയിരിക്കുന്നു, തമിഴ് നാട്ടിനപ്പുറം തെന്നിന്ത്യയ്ക്കുമപ്പുറം.

അദ്ദേഹത്തിന്റെ ചില ഗാനങ്ങൾ

 

 

 

 

 

 

 

 

 

 

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here