ലോക്ക്ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1422 പേര്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1290 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1422 പേരാണ്. 463 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4537 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് 15 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 178, (104 പേരെ അറസ്റ്റ് ചെയ്തു, 110 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തിരുവനന്തപുരം റൂറല്‍ – 217, (236 പേരെ അറസ്റ്റ് ചെയ്തു, 59 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കൊല്ലം സിറ്റി – 91, (102 പേരെ അറസ്റ്റ് ചെയ്തു, 42 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കൊല്ലം റൂറല്‍ – 73, (104 പേരെ അറസ്റ്റ് ചെയ്തു, 49 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
പത്തനംതിട്ട – 11, (16 പേരെ അറസ്റ്റ് ചെയ്തു, 2 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
ആലപ്പുഴ – 88, (138 പേരെ അറസ്റ്റ് ചെയ്തു, 16 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോട്ടയം – 27, (46 പേരെ അറസ്റ്റ് ചെയ്തു, വാഹനങ്ങളൊന്നും കസ്റ്റഡിയിലെടുത്തിട്ടില്ല)
ഇടുക്കി – 70, (39 പേരെ അറസ്റ്റ് ചെയ്തു, 8 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
എറണാകുളം സിറ്റി – 157, (139 പേരെ അറസ്റ്റ് ചെയ്തു, 19 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
എറണാകുളം റൂറല്‍ – 56, (20 പേരെ അറസ്റ്റ് ചെയ്തു, 15 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തൃശൂര്‍ സിറ്റി – 67, (123 പേരെ അറസ്റ്റ് ചെയ്തു, 33 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തൃശൂര്‍ റൂറല്‍ – 52, (89 പേരെ അറസ്റ്റ് ചെയ്തു, 15 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
പാലക്കാട് – 46, (99 പേരെ അറസ്റ്റ് ചെയ്തു, 7 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
മലപ്പുറം – 36, (50 പേരെ അറസ്റ്റ് ചെയ്തു, 2 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോഴിക്കോട് സിറ്റി – 62, (62 പേരെ അറസ്റ്റ് ചെയ്തു, 44 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോഴിക്കോട് റൂറല്‍ – 8, (11 പേരെ അറസ്റ്റ് ചെയ്തു, 5 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
വയനാട് – 31, (4 പേരെ അറസ്റ്റ് ചെയ്തു, 30 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കണ്ണൂര്‍ – 2, (2 പേരെ അറസ്റ്റ് ചെയ്തു, 1 വാഹനം കസ്റ്റഡിയിലെടുത്തു)
കാസര്‍ഗോഡ് – 18, (38 പേരെ അറസ്റ്റ് ചെയ്തു, 6 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
Story Highlights: 1422 people arrested in kerala for violating lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here