Advertisement

കൊവിഡ് വ്യാപനം; ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

January 22, 2022
Google News 3 minutes Read
covid kerala

സംസ്ഥാനത്ത് കൊവിഡ് സാഹചര്യത്തില്‍ ജില്ലാ കൊവിഡ് കണ്‍ട്രോള്‍ റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പരുകള്‍ സജ്ജമാക്കി. കൊവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റൈനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് അതത് ജില്ലകളില്‍ തന്നെ വിളിക്കാനായാണ് ജില്ലാ കോള്‍ സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്.

ഗൃഹ നിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികള്‍, ചികിത്സ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് വിളിക്കാവുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗിയെ ആശുപത്രിയില്‍ മാറ്റുന്നതിന് സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ സംസ്ഥാന തലത്തില്‍ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും വിളിക്കാവുന്നതാണ്. കൊവിഡിനെപ്പറ്റിയുള്ള എല്ലാവിധ സംശയങ്ങള്‍ക്കും ഡോക്ടറുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ദിശയില്‍ വിളിക്കാവുന്നതാണ്.

ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരുകള്‍:

തിരുവനന്തപുരം– 0471 2733433, 0471 2779000, 91886 10100, 0471 2475088, 0471 2476088

കൊല്ലം– 0474 2797609, 8589015556, 0474 2794027, 7592003857

പത്തനംതിട്ട– 0468 2228220, 0468 2322515

ആലപ്പുഴ– 0477 2239030, 0477 2239037, 0477 2239036, 0477 22339999

കോട്ടയം-9188610015, 9188610017, 9188610016

ഇടുക്കി– 0486 2249600, 1800 4255640, 1800 5991270

എറണാകുളം- 0484 2368802, 0484 2368702

തൃശൂര്‍– 7034099933, 70344099901, 9400066921, 9400066922, 9400066923, 9400006925

പാലക്കാട്– 0491 2510574, 0491 2510579, 0491 2510589, 9400066922, 9400006924, 9400006923, 9400006925

മലപ്പുറം– 04832733251, 04832733252, 9846700711

കോഴിക്കോട്– 0495 2371471, 0495 2376063, 7594042133

വയനാട്– 8590902880, 0493 6202343, 0493 62092375

കണ്ണൂര്‍– 0497 2700194, 0497 2760131, 0497 2760132

കാസര്‍ഗോഡ്– 9946000293, 9946000493

Story Highlights : covid kerala, control room numbers, veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here