Advertisement

പരിഹസിച്ചവരെ കൊണ്ട് കയ്യടിപ്പിച്ചു…; ദക്ഷിണാഫ്രിക്കയ്ക്ക് ലോക കിരീടം നേടിക്കൊടുത്ത ആദ്യ നായകൻ ടെംബ ബാവുമ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് : പോരാട്ടം അവസാന ലാപ്പിലേക്ക്; നേതാക്കള്‍ കൂട്ടത്തോടെ മണ്ഡലത്തില്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് നീങ്ങുകയാണ്. പ്രചാരണരംഗം തിളച്ചുമറിയുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളായിരുന്നു നിലമ്പൂരിലെ പ്രധാന...

ഷൈന്‍ വിവാ​ദങ്ങളിൽ പെട്ടപ്പോഴൊന്നും കൈവിട്ടില്ല; സി പി ചാക്കോയുടെ വേർപാടിൽ വിതുമ്പി മുണ്ടൂർ

ഷൈൻടോം ചാക്കോയുടെ പിതാവ് അപകടത്തിൽ മരിച്ച വാർത്ത രാവിലെ ടെലിവിഷൻ ചാനലുകളിൽ കണ്ടപ്പോൾ...

വിട പറഞ്ഞത് രാഷ്ട്രീയത്തിലെ സൗമ്യമുഖം; തെന്നല ബാലകൃഷ്ണപിള്ള സമാനതകളില്ലാത്ത പൊതുപ്രവര്‍ത്തകന്‍

ഒരു രാഷ്ട്രീയ നേതാവിന് ഇത്രയൊക്കെ വിനയം ആവശ്യമുണ്ടോ എന്നു തോന്നിപ്പോകുന്നത് കെപിസിസി മുന്‍...

ഭൂമിക്കായി കൈകോർക്കാം, സംരക്ഷിക്കാം; ഇന്ന് ലോക പരിസ്ഥിതിദിനം

ഇന്ന് ലോക പരിസ്ഥിതിദിനം. പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭൂമിയുടെ നിലനിൽപ്പിനെ...

പിന്തുണയുണ്ട്, ചിഹ്നമില്ല; അവസരം കൈവന്നിട്ടും വീണ്ടും സ്വതന്ത്രനായി പിവി അൻവർ‌

ഇടത് കോട്ടയിൽ നിന്നും പുറത്തിറങ്ങിയ നിലമ്പൂർ മുൻ എം എൽ എ പി വി അൻവറിന് ഒറ്റ ആഗ്രഹം മാതമ്രേ...

മാര്‍ക്ക് ആന്റണി സ്പീച്ചുമായി പി വി അന്‍വര്‍: ഇനിയെന്ത് ?

പിണറായിസത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ച നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍ ഒടുവില്‍ പോരാട്ടം വി ഡി സതീശനെതിരെയാക്കി. തന്റെ...

എം സ്വരാജ് സ്ഥാനാർഥി: നിലമ്പൂരിൽ പോരാടാൻ ഉറച്ച് പിണറായി, മത്സരം കനക്കും

പാർട്ടി ചിഹ്നത്തിൽ ഉന്നതനെ തന്നെ കളത്തിലിറക്കാൻ സിപിഐഎം തീരുമാനിച്ചതോടെ നിലമ്പൂരിൽ പോരാട്ടം കനക്കും. പാർട്ടിയിലെ യുവനേതാക്കളിൽ ഏറ്റവും ശ്രദ്ധേയനും ദേശാഭിമാനി...

എഫ്.സി.ഐയിൽ നിന്ന് റിട്ടയർമെന്റ്, ഷൈനി വില്‍സൻ ഇനി ട്രാക്കിന് സ്വന്തം

ട്രാക്ക് ആൻഡ് ഫീൽഡിൽ കേരളത്തിൻ്റെ സുവർണ കാലം. ടി.സി.യോഹന്നാനും സുരേഷ് ബാബുവും പിന്നീട് പി.ടി.ഉഷയും എം.ഡി.വല്‍സമ്മയും മേഴ്‌സി കുട്ടനും ഷൈനി...

നിലമ്പൂരിൽ ബിജെപി മത്സരിക്കില്ല? നേതാക്കള്‍ രണ്ടുതട്ടില്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ ഡി എ മത്സരിക്കേണ്ടതില്ലെന്ന ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ നിലപാടില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത....

Page 1 of 5611 2 3 561
Advertisement
X
Exit mobile version
Top