മുഷ്ടി
..
അസ്ലം മൂക്കുതല/ കവിത
പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പീജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍
ജീവന്റെ പിടപ്പിനായി കിതച്ചോടിയവരൊത്തിരി യൊത്തിയിരി …….
ഇടത്തോട്ട് പണത്തിനായെങ്കിലോ ,
വലത്തോട്ട് സത്യത്തിനായ് ……
സത്യത്തെ തേടി പോയവന്‍
നിരാശയുമായി തിരിച്ചെത്തി…..
ലോകം സത്യം തിരിച്ചറിഞ്ഞപ്പോള്‍
അവന് ചുറ്റും ജീവനുവേണ്ടിയാരും വന്നില്ല…..
പക്ഷെ, അവന്‍ ലോകത്ത് നിന്ന്
അദൃശ്യനായപ്പോള്‍ അവന് വേണ്ടി ലോകം
മുഷ്ടി ചുരുത്തി മാനത്തേയ്ക്കുയര്‍ത്തി
മുദ്രാവാക്യം വിളിച്ചിട്ടു……
അവനൊറ്റയ്ക്കായിരുന്നു…..
ജാതിമതവിവേചനവും
കറുത്തവനും വെളുത്തവനും തമ്മില്‍
യുദ്ധം പൊട്ടിപുറപ്പെട്ടപ്പോള്‍…..
ആ സത്യത്തിനെതിരെ പോരടിച്ചവന്റെ
ജീവനു വേണ്ടിയാരും വന്നില്ല….
എത്രയൊ ഒറ്റയാള്‍ അദൃശ്യര്‍ ലോകത്തിന്‍ സാക്ഷ്യമായി അന്ത്യം കുറിച്ചു….
അവന് വേണ്ടി ലോകം കരുതിവെച്ചത്
അന്ത്യനിമിഷത്തിന്റെ ചുവരുകള്‍…..
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – mushti poem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here